•  


    കൊല്ലൂര്‍ മൂകാംബികയുടെ തിരുസന്നിധിയില്‍

    കൊല്ലൂര്‍ മൂകാംബികയുടെ തിരുസന്നിധിയില്‍

    കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും അനുഗ്രഹവരദായിനിയായ ശ്രീ കൊല്ലൂര്‍ മൂകാംബികാദേവിയെകുറിച്ചുള്ള ഫീച്ചറാണ് ഇത്തവണ. ജാതിമതഭേദമെന്യേ നിരവധി മലയാളി കലാകാരന്മാരുടെ ഇഷ്ടസ്ഥലമാണ് ശ്രീ കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കര്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര് എന്ന സ്ഥലത്തില് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീ ക്ഷേത്രമാണ് കൊല്ലൂര് മൂകാംബിക ക്ഷേത്രം.


    സര്‍വവിദ്യാവരദായിനി
    ദക്ഷിണകര്ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്ണ്ണികയുടെ തീരത്ത്വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നുത്രിമൂര്ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ.
    ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നുസുവര്ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്ലീനമാവുന്നുമഹാദുര്ഗ്ഗയുംമഹാലക്ഷ്മിയുംമഹാവാണിയുമാണ് മൂകാംബികഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാംമൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്മൂകന്മാര്ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബവീരഭദ്രസ്വാമിസുബ്രഹ്മണ്യ സ്വാമിപ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതിചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
    മൂകാംബികയുടെ മൂലസ്ഥാനം അംബാവനം പൂണരുന്നകുടജാദ്രിയിലാണ്അവിടെ രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്്കുറച്ചുയരത്തില്‍ ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ച സര്വജ്ഞപീഠംസര്ജ്ഞപീഠത്തിനു പിറകില്‍ ശിലാഗുഹയായ ചിത്രമൂലശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലംഇവിടെ നിന്നാണ് സൗപര്ണ്ണിക ഉത്ഭവിക്കുന്നത്.
    മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിയാണ് മൂകാംബികയില്‍ വിശേഷംജന്മാഷ്ടമിയും പ്രധാനമാണ്.


    കുടജാദ്രി
    ർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവി നിൽക്കുന്ന  മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്
    മലയ്ക്കു ചുറ്റുമുള്ള മഴക്കാടുക എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നുമലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.
    മൂകാംബിക ക്ഷേത്രവുമായുള്ള ബന്ധം
    ഭദ്രകാളി ക്ഷേത്രം കൊടജാദ്രി മലമുകളി.കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ ‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’ ആയി കരുതപ്പെടുന്നുശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളി കാണാം.
    ശങ്കരാചാര്യ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലക. മലമുകളി ശങ്കരാചാര്യരുടെ ർവ്വജ്ഞ പീഠം കാണാം.
    ശങ്കരാചാര്യന്റെ ർവ്വജ്ഞ പീഠം കൊടജാദ്രി മലമുകളി.
    പേരിനു പിന്നി
    സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്.
    എത്തിച്ചേരാനുള്ള വഴി
    കുടജാദ്രിയി എത്തിച്ചേരാ പ്രധാനമായും രണ്ടു വഴിക ഉണ്ട്.ഒന്നു റോഡു മാർഗ്ഗം.ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും.ജീപ്പ് ആണു പ്രധാന വാഹനം.
    രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണി ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും കൊല്ലൂരി നിന്നും ഷിമോഗക്കുള്ള വഴിയി ഏകദേശം എട്ടു കിലോമീറ്ററോളം ബസി യാത്ര ചെയ്താ വനപാതയുടെ തുടക്കമാവുംഅവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂ കൊണ്ട് കുടജാദ്രിയുടെ നിറുകയി എത്താംപ്രകൃതി രമണീയമായ അംബാവനം ഏവരെയും ആനന്ദ ഭരിതരാക്കുംകാനന മധ്യത്തി മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം  ഗ്രാമത്തി താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.
    ഏറ്റവും അടുത്തുള്ള പട്ടണംകൊല്ലൂ – 20 കിലോമീറ്റ അകലെ.മൂകാംബിക പ്രകൃതി കാമ്പ് കൊല്ലൂരിന് 4 കിലോമീറ്റ തെക്കാണ്

    ഐതിഹ്യം
    ക്ഷേത്രോല്പ്പത്തിയെക്കുറിച്ചു പല സങ്കല്പ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്കോല മഹര്ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നുഅസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്വതി ദേവി മൂകനാക്കിഅങ്ങനെ  അസുരന് മൂകാസുരന്‍ എന്ന പേരുകിട്ടിഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്ഷിയെ ഉപദ്രവിക്കാനാരംഭിച്ചുഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്ഷിയുടെ അഭ്യര്ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു സങ്കല്പം.ആദിശങ്കരന്‍  പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെട്ടു എന്നുംഅന്നു ദേവി ദര്ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു.

    പൂജാവിധികളും മൂര്‍ത്തിസ്വരൂപങ്ങളും
    ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടര്ന്നു വരുന്നത്നടുവില്‍ ഒരു സ്വര് രേഖ ഉള്ള സ്വയംഭൂലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കപ്പെടുന്നുലിംഗത്തിനു വലതു വശത്തു മഹാകാളിമഹാലക്ഷ്മിമഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും (സരസ്വതിലക്ഷ്മിദുര്ഗ്ഗ/കാളിഇടതു വശത്ത് ത്രിമൂര്ത്തികളും (ബ്രഹ്മാവ്വിഷ്ണുശിവന്‍) സ്ഥിതിചെയ്യുന്നു എന്നാണു സങ്കല്പം.സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖചക്രവരദാഭയങ്ങള്‍ ധരിച്ച ഇരിക്കുന്ന രൂപത്തിലുള്ള ചതുര്ബാഹുവായ ദേവീ വിഗ്രഹവും കാണപ്പെടുന്നുപഞ്ചലോഹനിര്മിതമാണ്  വിഗ്രഹം.കിഴക്കോട്ടാണ് ദര്ശനംദേവി വിഗ്രഹത്തിന്റെ മാറില്‍ ചാര്ത്തിയിരിക്കുന്ന രത്നം വളരെ വിലപ്പെട്ടതും പ്രസിദ്ധവുമാണ്സ്വര്ണ്ണത്തിലുള്ള സിംഹമുഖംവെള്ളിയില്‍ തീര്ത്ത വാള്‍ എന്നിവയാണു പ്രധാന അലങ്കാരങ്ങള്‍.ഇവയെല്ലാം ചാര്ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നുദേവി പ്രതിഷ്ഠക്കു പുറമെ നാലമ്പലത്തിനകത്ത് ദശഭുജഗണപതിശങ്കരാചാര്യര്‍, കൊടിമരത്തില്‍ സ്തംഭഗണപതിപുറത്തെ പ്രദക്ഷിണവഴിയില്‍ പഞ്ചമുഖ ഗണപതിസുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു (വെങ്കടാചലപതി സങ്കല്പം), വീരഭദ്രന്‍, ശിവന്‍ (പ്രാണലിംഗേശ്വരന്‍, പാര്ത്ഥേശ്വരന്‍, ചന്ദ്രമൗലീശ്വരന്‍, നഞ്ചുണ്ടേശ്വരന്‍ എന്നീ നാലു സങ്കല്പങ്ങള്‍) എന്നീ ഉപദേവതകളും പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു.

    ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്നാലമ്പലത്തിനകത്ത് ഗര്ഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയില്‍ ശങ്കരപീഠം കാണാംആനേക നാളുകള്‍ ഇവിടെയാണു ആദിശങ്കരന്‍ ദേവിപൂജ നടത്തിയതെന്നു പറയുന്നു.കൂടാതെ വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകള്‍ നടത്തപ്പെടുന്നുസുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലില്‍ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്ണികസുപര്ണന്‍ എന്നു പേരായ ഗരുഡന്‍ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്ത്ഥം  നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്റെ പേരില്‍  നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്പം.ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ ‘ഗരുഡ ഗുഹ’ എന്നറിയപ്പെടുന്നുഅനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്ണിക നദിയിലെ സ്നാനം സര്വ്വരോഗനിവാരണമായി കരുതി വരുന്നു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *